top of page
WhatsApp ഗ്രൂപ്പിൽ അംഗമാകൂ
Now in trial run Official Launch on April 16, 2026


കനൽ | ✍🏻റസാഖ് തൊഴിയൂർ
കനലെരിയും നെഞ്ചിൽ കഥകളെറേയുണ്ടു മൊഴിയാൻ. കാലമെത്രമാറിയാലും മറക്കാതെ നെഞ്ചിൽ നീറിപുകയുകയാണ് ഓരോ കഥകളും. ഓർമ്മവെച്ച നാൾ കേട്ടു തുടങ്ങിയ പലതും പലരും മൊഴിഞ്ഞപ്പോൾ പൊള്ളയാകുമെന്നു കരുതി ഞാൻ. നേരിൽ കാണാത്ത പലതും മിഴികളിൽ കണ്ടു ഞാനാകെ തകർന്നു പോയതും. അമ്മ തൻ ചെയ്തികൾ അച്ഛനറിഞ്ഞതോ ? അറിഞ്ഞിട്ടും ഒരു വാക്കു പോൽ. മൊഴിയാതെ അച്ഛൻ പോയതും ഇന്നും ഒരു കനലായി നീറുന്നുണ്ടെൻ നെഞ്ചിൽ. നാട്ടിലൊരു വിളികൂടി നാട്ടുകാർ വിളിച്ചോതിയപ്പോൾ ശിരസ്സു താഴ്ത്തി നാടുവിട്ടു ഞാൻ . എത്രയോ നോവുകൾ നെഞ്ചിൽ പതിഞ

Razak Thozhiyoor
Mar 271 min read


മഴക്കാല മോഹങ്ങൾ | ✍🏻റസാഖ് തൊഴിയൂർ
അങ്ങനെ ഒരു അവധികാലമായിരുന്നു കഴിഞ്ഞ ജൂൺ മാസം. വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു മഴക്കാലം നേരിൽ കാണാൻ കഴിഞ്ഞത്. എഴുത്തിൽ നിന്ന് ഒരുപാട് മോചനം നേടിയപ്പോൾ പ്രിയപ്പെട്ട എഴുത്തുകാരിയുടെ "എന്റെ കഥ" ഒന്നുകൂടി വായിച്ചു. വീടിന്റെ മുകളിലെ മുറിയിൽ ജാലകം തുറന്നു വെച്ചു മഴയും കണ്ടുകൊണ്ടങ്ങനെ ഒരു പകൽ മുഴുവനും തീർത്തുകൊണ്ട് ശ്രീമതി. മാധവിക്കുട്ടിയുടെ ആ പുസ്തകം വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. സ്കൂളിൽ പഠിക്കുമ്പോൾ വായിച്ച എന്റെ കഥ ഇന്നും വായിച്ചപ്പോൾ മനസ്സിൽ ഒരുപാ

Razak Thozhiyoor
Mar 251 min read


അത് ഞങ്ങൾക്ക് ഹറാമാണ് | ✍🏻കെ. വി. സൈദു മുഹമ്മദ്
1976 കാലഘട്ടത്തിൽ ചാവക്കാട് താലൂക്ക് എസ്. എസ്. എഫ്. കമ്മിറ്റി രൂപീകരിച് പ്രവർത്തനം തുടങ്ങിയ കാലം.വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് അന്ന് സംഘടനക്കുണ്ടായിരുന്നത്. രണ്ട് മുഅല്ലിമുകളെ മാറ്റിനിർത്തിയാൽ സ്വന്തമായി വരുമാനമുള്ളവർ ആരും തന്നെ സംഘടനയിൽ ഉണ്ടായിരുന്നില്ല.മദ്രസ മുഅല്ലിമുകളുടെ അന്നത്തെ പ്രതിമാസ ശമ്പളം കേവലം അമ്പത് രൂപയിൽ താഴെയായിരുന്നു. ഇന്നത്തെ പോലെ സംഘടനയെ സഹായിക്കാൻ മുതലാളിമാർ തീരെ ഉണ്ടായിരുന്നില്ല. സ്വന്തമായി വാഹനമുള്ളവർ ആരും ഇല്ല. സൈക്കിൾ വാടകക്കെടുത്താണ് ബസ് സർവ്വ

കെ.വി സൈദു മുഹമ്മദ്
Mar 252 min read


മുക്രി മൂസയും അമ്മദാലികുട്ടിയും | ✍🏻കെ. വി. സൈദു മുഹമ്മദ്
അയൽവാസിയായിരുന്നു ഇബ്രാഹിക്ക. ഇബ്രാഹിക്കാടെ വീടിന്റെ മുറ്റത്ത് ഓലകൊണ്ട് മറച്ച ഒരു ചായക്കടയുണ്ടായിരുന്നു. അവിടെ കൃത്യമായി എല്ലാ ദിവസവും ചായ കുടിക്കാൻ വന്നിരുന്ന ആളായിരുന്നു അമ്മദാലിക്ക. വലിയ നാഴി ക്ലാസ്സിൽ ആയിരുന്നു അമ്മദാലിക്ക ചായ കുടിച്ചിരുന്നത്. എന്റെ കുട്ടിക്കാലത്ത് അവിടെവച്ചാണ് അമ്മദാലിക്കനെ ആദ്യമായി കാണുന്നത്. ആ ബന്ധം മരണംവരെ നിലനിന്നു. അമ്മദാലിക്ക പാടിയിരുന്ന മാപ്പിളപ്പാട്ടിന്റെ ഈരടികളും ഞമനെങ്ങാട് മറപെട്ടു കിടക്കുന്ന ഏനികുടി മുസ്ലിയാരുടെ മാല പാട്ടിന്റെ വരികളുമാണ് അമ്മദ

കെ.വി സൈദു മുഹമ്മദ്
Mar 252 min read


ഫോറിൻ കച്ചവടം | ✍🏻കെ.വി.സൈദു മുഹമ്മദ്
1970-80 കാലഘട്ടങ്ങളിൽ കേരളത്തിൽ ഉടനീളം നടന്നിരുന്ന കച്ചവടമാണ് ഫോറിൻ കച്ചവടം. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനം മാർഗമായിരുന്നു ഇത്. ഈ കച്ചവടത്തിന് നിയമസാധുത ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കസ്റ്റംസ് ഡിപ്പാർട്മെന്റിന്റെയും പോലീസിന്റെയും കണ്ണ് വെട്ടി ച്ചാണ് ഈ കച്ചവടം നടന്നിരുന്നത്. എല്ലാ കുഗ്രാമങ്ങളിലും ഫോറിൻ കച്ചവടക്കാർ ഉണ്ടായിരുന്നു. നാട്ടിൻപുറങ്ങളിൽ നിന്നും ശേഖരിക്കുന്ന വിദേശ വസ്തുക്കൾ പ്രധാനമായും കൊണ്ടുപോയിരുന്നത് ചെമ്മാട്, കോയമ്പത്തൂർ, മദ്രാസ്,ബാംഗ്ലൂർ, ബോംബെ തുടങ്ങിയ സ

കെ.വി സൈദു മുഹമ്മദ്
Mar 251 min read


മറക്കില്ലൊരിക്കലും | ✍🏻റസാഖ് തൊഴിയൂർ
വർഷങ്ങൾക്ക് മുൻപ് ഒരു ജൂൺ മാസത്തിലായിരുന്നു സ്കൂൾ തുറന്നത് കോരിച്ചൊരിയുന്ന മഴയുടെ അകമ്പടിയോടെ ഞാൻ സ്കൂളിലേക്ക് യാത്ര തിരിച്ചു ചാറ്റൽ മഴയിൽ തുടങ്ങി മഴ ക്ലാസ്സ് തുടങ്ങുമ്പോഴേക്കും മഴ ആർത്തു പെയ്യും കൂടാതെ കാറ്റും പക്ഷെ നല്ലൊരു കുളിരു കോരുന്ന പോലെ അന്നൊക്കെ എത്ര മനോഹരമായിരുന്നു കാലാവസ്ഥ വീട്ടിൽ നിന്ന് സ്കൂളിലേക്ക് നടന്നു പോകണം ഭാഗ്യത്തിന് സ്കൂളിന്റെ അടുത്തായിരുന്നു വീട് എന്നാലും പത്തു മിനിറ്റ് നടക്കണം അങ്ങനെ നടന്നു സ്കൂളിൽ എത്തുമ്പോഴേക്കും ഒരു പകുതി ഭാഗം നനഞ്ഞു കഴിഞ്ഞിട്

Razak Thozhiyoor
Mar 242 min read


മരണമെത്തും നേരം | ✍🏻 ഷമീർ തൊഴിയൂർ
ഓർത്തു നോക്കിയിട്ടുണ്ടോ നിങ്ങൾ ആ ദിവസത്തെ പറ്റി, ഒരിറ്റു കണ്ണുനീരെങ്കിലും പൊഴിച്ചിട്ടുണ്ടോ നിങ്ങൾ വിദൂരമല്ലാത്ത ആ നനഞ്ഞ ദിവസത്തിന്റെ വേദനയെ ചങ്കിലേറ്റി. മരണത്തിന്റെ മാലാഖ ഞാനെന്ന ഇരയെതേടി ചിറകുകൾ വീശിയടിച്ചുപറന്നിറങ്ങി എന്നിലെ റൂഹിനെ കൊത്തിയെടുത്തുകൊണ്ട് അങ്ങ് ദൂരെ അനന്തതയിലേക്കു പറന്നകലുന്ന ഒരു ദിവസത്തെഓർത്തു ഉറക്കമില്ലാത്ത ചില രാത്രികളിൽ ഹൃദയം വല്ലാതെ അസ്വസ്ഥതമാകാറുണ്ട്. വല്ലാത്തൊരു ദിവസം തന്നെയായിരിക്കും അത്, ഈ ശരീരം എന്റെ വീടിന്റെപൂമുഖത്തു നീണ്ടുനിവർന്നു കിടക്കുമ്പോൾ ഇനിയ

Shameer Thozhiyoor
Mar 193 min read


ഒരു നേർകാഴ്ച
എന്റെ പ്രവാസജീവിതം പ്രവാസം ജീവിതത്തിലെ ഓരോ നിമിഷങ്ങൾ കടന്ന് പോകുകയാണ്... നാളെ എന്താണ് എന്ന് അറിയാതെ ഓരോ രാത്രിയും പകലും കടന്ന് പോകുന്നു... ഇന്നേക്ക് പ്രവാസ ജീവിതം ഒരു വര്ഷത്തിലേക്കടുക്കുന്നു... എന്നാൽ എന്റെ 26 വർഷ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത... വളെരെ വിഷമത്തോടെയുള്ള ഒരു പെരുന്നാളാണ് കടന്ന് പോയത്... കൊറോണ എന്ന മഹാമാരിയുടെ മുഴുവൻ രൗദ്ര ഭാവവും ഈ ദിവസങ്ങളിക്കിടയിൽ ഞങ്ങൾ അനുഭവിച്ചു... ഞങ്ങളോടടുത്തവർക്കും കൂടെ ജോലി ചെയ്യുന്നവർക്കും കൊറോണ ഫലം പ

Ashker Kunjimarakar
Mar 182 min read
bottom of page



